Powered By Blogger

Wednesday, March 31, 2010

സൂത്രധാരൻ [2001] യേശുദാസ്, സുജാത






ചിത്രം: സൂത്രധാരൻ [2001] ലോഹിതദാസ്

അഭിനേതാക്കൾ: ദിലീപ്, മീരാ ജാസ്മിൻ, സലിം കുമാർ, ബിന്ദു പണിക്കർ , കലാഭവൻ മണി, ചിത്ര

രചന: രമേശൻ നായർ
സംഗീതം: രവീന്ദ്രൻ



1. പാടിയതു: യേശുദാസ് & സുജാത

ആ..ആ ആ..ഓ..ഓ..ഹൊ..ഹൊ..ഏയ്‌
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം
ഏതൊ പൂവില്‍ മഞ്ഞുതൂവല്‍ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിന്‍ മര്‍മ്മരമാവാം
കുടമുല്ല പൂച്ചിരി ഇതള്‍ വിരിയുന്നതുമാവാം
ആാ..ആാ..
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

മാനത്തിന്‍ മടിയില്‍ ഞാനേതോ മുകിലായ്‌
മായുമ്പോള്‍ നീയെന്തു ചെയ്യും?
താഴമ്പൂ വനിയില്‍ താഴത്തെ കുടിലില്‍
ദാഹിക്കും വേഴാമ്പലാകും
പ്രണയ വസന്ത മഴക്കിനാവായ്‌
ഞാന്‍ നിറഞ്ഞു പെയ്തിടാം
അലകടലണിയും നീലിമ പോലെ നാമലിഞ്ഞു ചേര്‍ന്നിടും
നിനക്കുമെനിക്കും ഈറന്‍ മുകിലിനും ഒരൊറ്റ സായൂജ്യം
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

രാഗത്തിന്‍ ചിറകില്‍ ഗാനം പോല്‍ അലയും
ഞാന്‍ എങ്കില്‍ നീയെന്തു ചെയ്യും
എന്‍ നെഞ്ചില്‍ ഉണരും താളത്തിന്‍ തടവില്‍
പ്രേമത്തിന്‍ താഴിട്ടു പൂട്ടും
വികാര മോഹന മയൂരമായ്‌ ഞാന്‍
പീലി നീര്‍ത്തി ആടിടും
പൂവുടല്‍ തേടും ശലഭം പോലെ
രാഗലഹരിയില്‍ നീന്തിടാം
ഹൃദന്ത തന്ത്രികള്‍ ഉണര്‍ന്നു പാടും
വിനോദ സംഗീതം (രാവില്‍ ആരോ..)
ഓ..ഓ..ഓ..ഓ..

ഇവിടെ


ഇവിടെ


2. പാടിയതു: സുജാത

പേരറിയാം, മകയിരം നാൾ അറിയാം

മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു
കവിളിലെ ചെമ്പകം, മിഴിയിലെ കൂവളം
ചൊടിയിലെ കുംകുമം, മൊഴിയിലെ തേൻ കണം
ആരു ത്ന്നു? ഞാൻ അറിയില്ല

പേരറിയാം, മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു

നാടോടിക്കാറ്റു വന്നു നാണമില്ലാതിന്നലെ
കാണാക്കരങ്ങൾ നീട്ടി മെല്ലെ ഒന്നു തൊട്ടു പോയ്
എന്നെ കിനാവു കണ്ടു രാകുയിലും പാടിപോയ്
വെണ്ണിലാ പായ നീർത്തി കാത്തിരുന്നു ചന്ദ്രനും
മഞ്ഞു മാറി പെയ്തിറങ്ങി ഉമ്മ വക്കുവാൻ
താരകങ്ങൾ താഴെ വന്നു മാല ചാർത്തുവാൻ
പേരറിയാം, മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു[2]


ആകാശ തേരിലേറി പോകുമെന്റെ ദേവനെ
താമരപ്പൂവു പോലെ കന്നെറിഞ്ഞു നിന്നു ഞാൻ
ഏഴേഴു തൊവലുള്ള മാരിഫ്വില്ലു വിരിയുമോ...
പൊൻ വെയിൽ പാട്ടെനിക്കു പുടവയായി നിൽക്കുമോ
മേഘ പുഷ്പം കോർത്തെനിക്കു താലി തീർക്കുമോ
മധു വസന്ത സൂര്യ കാന്തി മനസ്സിൽ വിടരുമോ...


പേരറിയാം, മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു
കവിളിലെ ചെമ്പകം, മിഴിയിലെ കൂവളം
ചൊടിയിലെ കുംകുമം, മൊഴിയിലെ തേൻ കണം
ആരു തന്നു? ഞാൻ അറിയില്ല


ഇവിടെ








മീരാ ജാസ്മിൻ


3. പാടിയതു: യേശുദാസ് & സുജാത


ആ..ആ ആ..ഓ..ഓ..ഹൊ..ഹൊ..ഏയ്‌
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം
ഏതൊ പൂവില്‍ മഞ്ഞുതൂവല്‍ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിന്‍ മര്‍മ്മരമാവാം
കുടമുല്ല പൂച്ചിരി ഇതള്‍ വിരിയുന്നതുമാവാം
ആാ..ആാ..
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

മാനത്തിന്‍ മടിയില്‍ ഞാനേതോ മുകിലായ്‌
മായുമ്പോള്‍ നീയെന്തു ചെയ്യും?
താഴമ്പൂ വനിയില്‍ താഴത്തെ കുടിലില്‍
ദാഹിക്കും വേഴാമ്പലാകും
പ്രണയ വസന്ത മഴക്കിനാവായ്‌
ഞാന്‍ നിറഞ്ഞു പെയ്തിടാം
അലകടലണിയും നീലിമ പോലെ നാമലിഞ്ഞു ചേര്‍ന്നിടും
നിനക്കുമെനിക്കും ഈറന്‍ മുകിലിനും ഒരൊറ്റ സായൂജ്യം
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

രാഗത്തിന്‍ ചിറകില്‍ ഗാനം പോല്‍ അലയും
ഞാന്‍ എങ്കില്‍ നീയെന്തു ചെയ്യും
എന്‍ നെഞ്ചില്‍ ഉണരും താളത്തിന്‍ തടവില്‍
പ്രേമത്തിന്‍ താഴിട്ടു പൂട്ടും
വികാര മോഹന മയൂരമായ്‌ ഞാന്‍
പീലി നീര്‍ത്തി ആടിടും
പൂവുടല്‍ തേടും ശലഭം പോലെ
രാഗലഹരിയില്‍ നീന്തിടാം
ഹൃദന്ത തന്ത്രികള്‍ ഉണര്‍ന്നു പാടും
വിനോദ സംഗീതം (രാവില്‍ ആരോ..)
ഓ..ഓ..ഓ..ഓ..

ഇവിടെ




4. പാടിയതു: യേശുദാസ്


മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം

മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം
തിരയെഴുതുന്നു മധുരിത കാവ്യം (2)
മദാലസ ചന്ദ്രികരാഗം പാടി
മധുമയി (3)
നിന്‍മിഴിയോരം മദനനു സാഗരതീരം

രാഗവസന്തം പീലി വിടര്‍ത്തിയ രാവൊരു ദേവമയൂരം
ഭാന്‍സുരിയായി ഞാന്‍ പാടുന്നു നിന്‍ ഭാവമനോഹര ഗാനം
എഴുതും രാവില്‍ നിന്‍ മൃദുമേനിയില്‍
അധരം കൊണ്ടൊരു പ്രണയ കഥ
കുളിരു വിതറും രോമഹര്‍ഷമൊരു നവ
ലാസ്യ ലഹരി പകരുമാര്‍ദ്ര സുഖ നിമിഷം

മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം

ചന്ദ്രിക തൂവിയ ചന്ദന ചാറില്‍ നീയൊരു മോഹ മരാളം
എന്‍ വിരല്‍ ഒന്നു തൊട്ടാല്‍ പാടും
സ്നേഹ വിപഞ്ജികയായി നീ
രാഗിണി നിന്‍ മൃദു പദചലനങ്ങളില്‍
വെണ്‍പ്രാവിണയുടെ ചിറകടിയോ
മൃദു മൃദംഗ ഹൃദയ താളം അരിയൊരു
മധുര ലഹരി അണിയുമനഘ നടനലയം

നാ ധൃധിതോം തധര ധീം
തനന തന നാധൃ ധൃധനി തധര ധീം
(വായ്ത്താരി)
അ.......

മധുമയി നിന്‍മിഴി ഓരം മദനനു സാഗരതീരം


ഇവിടെ